മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനും പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിക്കു മറുപടി നൽകാനുമാണ് ഇവിടെയിരിക്കുന്നത്. ഇത്തരം പ്രശങ്ങള്‍ സുപ്രീംകോടതി പരിഗണിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ ശബ്ധം ആരുന്‍ കേള്‍ക്കാതെ പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഈ വിഷയം നിയമപരമായി കേൾക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ രണ്ട് സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. അതിന് തങ്ങൾക്ക് സഹായിക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം താൻ ഇത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.